
ഓഹരി വിപണിക്ക് നഷ്ടത്തിന്റെ വാരം
കഴിഞ്ഞ വാരത്തെ ക്ലോസിംഗ് നിലവാരത്തേക്കാള്‍ 450 പോയിന്റ് താഴ്ന്ന നിലയിലാണ് ഈയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്
കഴിഞ്ഞ വാരത്തെ ക്ലോസിംഗ് നിലവാരത്തേക്കാള്‍ 450 പോയിന്റ് താഴ്ന്ന നിലയിലാണ് ഈയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്
കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്റ്റി 14,675ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 306 പോയിന്റ് ഇടിഞ്ഞു
സ്വകാര്യ ബാങ്ക് ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് വിധേയമായി. ബാങ്ക് നിഫ്റ്റി 200 പോയിന്റ് ഇടിവ് നേരിട്ടു.
വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആത്യന്തികമായി ധനപ്രവാഹമാണ് വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം. അതിനാല്‍ ഓരോ ഇടിവിലും വാങ്ങുക എന്ന രീതിയാണ് ഈ വിപണിയില്‍ നിക്ഷേപകര്‍ പിന്തുടരേണ്ടത്.
നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടം നേരിട്ടു. 27 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 23 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.
യുഎസ് ഓഹരി വിപണി ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയതിന് ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും മുന്നേറിയത്
ബാങ്ക്, ഫാര്‍മ ഓഹരികള്‍ ശക്തമായ പിന്തുണ വിപണിക്ക് നല്കി. നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് 1.93 ശതമാനവും ഫാര്‍മ ഇന്‍ഡക്സ്1.22 ശതമാനവും നേട്ടം രേഖപ്പെടുത്തി.
അതേ സമയം ഐടി, മീഡിയ, റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്സുകള്‍ നഷ്ടത്തിലായിരുന്നു.
റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.
കഴിഞ്ഞയാഴ്ച ഐടി, ഫാര്‍മ മേഖലകളാണ് പ്രധാനമായും വിപണിയിലെ മുന്നേറ്റത്തിന് സംഭാവന ചെയ്തത്. ഐടി ഓഹരികള്‍ പോയ വാരം അവസാന ദിവസം ഉണര്‍വ് വീണ്ടെടുത്തു.
പൊതുമേഖലാ ബാങ്ക് ഓഹരികളും മെറ്റല്‍ ഓഹരികളും മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്ച കാഴ്ച വെച്ചത്.
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച് യുഎസ് തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ് വിപണി ഇടിവ് നേരിട്ടിരുന്നു.
ധനലഭ്യതയാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന് പിന്നില്‍. മറ്റ് പ്രതികൂല വാര്‍ത്തകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മുന്നേറ്റ പ്രവണത തുടരും.
സെന്‍സെക്സ് 37 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി നാല് പോയിന്റ് ഉയര്‍ന്നു. സെന്‍സെക്സ് 44618.04 പോയിന്റിലും നിഫ്റ്റി 13113.80 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ നിഫ്റ്റി ബാങ്ക് സൂചിക 1.09 ശതമാനം ഇടിഞ്ഞു.
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്ടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 42 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 8 ഓഹരികളാണ് നഷ്ടത്തിലായത്.
നിഫ്റ്റി 13,145 എന്ന പുതിയ റെക്കോഡ് ആണ് ഇന്ന് സൃഷ്ടിച്ചത്. എന്നാല്‍ അതിനു ശേഷം 300 പോയിന്റ് ഇടിവ് നേരിട്ടു. 12,833 പോയിന്റ് ആണ് ഇന്നത്തെ താഴ്ന്ന നില. സെന്‍സെക്സ് 43828 പോയിന്റിലും നിഫ്റ്റി 12858.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, ഗെയില്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്റ്റി ഓഹരികള്‍.
സെന്‍സെക്സ് 44180.05 പോയിന്റിലും നിഫ്റ്റി 12938.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ ഏകദേശം 130 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ് ആണ് ഇന്നത്തെ താഴ്ന്ന നില. നിഫ്റ്റി 12,948 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
സെന്‍സെക്സ് 85 പോയിന്റും നിഫ്റ്റി 29 പോയിന്റും ഉയര്‍ന്നു.
നിഫ്റ്റി 12,769 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്സ് 43,593 പോയിന്റിലും നിഫ്റ്റി 12,749 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 316 പോയിന്റും നിഫ്റ്റി 118 പോയിന്റും ഉയര്‍ന്നു.
നിഫ്റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്സ് 43277.65 പോയിന്റിലും നിഫ്റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 680 പോയിന്റും നിഫ്റ്റി 170 പോയിന്റും ഉയര്‍ന്നു.
യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്.
നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്കിംഗ്, ഐടി ഓഹരികൾ ആയിരിക്കും ഈ മുന്നേറ്റം നയിക്കുന്നത് .
സെന്‍സെക്സ് 40,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്സ് 40,616 പോയിന്റിലാണ് ക്ലോസ് ചെയ്തത്
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും നഷ്ടത്തിലേക്ക് നീങ്ങിയില്ല. നിഫ്റ്റിയില്‍ വ്യാപാരത്തിനിടെ നൂറ് പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.
ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കും.
ഓഹരി വിപണി വഴി ധനസമാഹരണം നടത്തുന്നതിനാണ് കമ്പനികള്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) നടത്തുന്നത്.
ഇന്നും ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നു
ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് തന്നെ നഷ്ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്സ് 39,749 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 40,010 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,524 പോയിന്റാണ് ഇന്നത്തെ താഴ്ന്ന വ്യാപാര നില.
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയതും നഷ്ടത്തോടെയായിരുന്നു
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.