
ഒമാനില്‍ എല്ലാപ്രായത്തിലുള്ളവര്‍ക്കും പളളികളില്‍ പ്രവേശിക്കാന്‍ അനുമതി
ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു

ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു

ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം.

ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ സഈദി ആണ് ഇക്കാര്യം അറിയിച്ചത്.

ആറ് റിയാലാണ് ചാര്‍ജ് ഈടാക്കുക

മസ്ക്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒമാന്‍ എടുത്തു കളയുന്നു. 2021 ജനുവരിയോടെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കി

ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്സിന്റെ 3.70 ലക്ഷം ഡോസ് ബുക്ക് ചെയ്തു

നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടമായി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് മസ്കത്ത് നഗരസഭ

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരിക്കുകയാണ്.

ട്രാഫിക്, സിവില്‍ സ്റ്റാറ്റസ്, പാസ്പോര്ട്ട്സ് ആന്‍ഡ് റെസിഡന്‍സ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 4,92,276 ഇന്ത്യന്‍ പ്രവാസികള്‍ മാത്രമാണ് രാജ്യത്തുള്ളത്

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും

അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക

തൊഴിലിനായി അപേക്ഷിക്കേണ്ട നടപടി ക്രമങ്ങൾ വ്യക്തമാക്കി തൊഴിൽ മന്ത്രാലയം

2018ല്‍ ഒമാന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ പ്രസ്താവന

നവംബർ 17 മുതലാകും സർവീസുകൾ ആരംഭിക്കുക

രെജിസ്ട്രേഷന് നടത്തി 7 ദിവസത്തിന് ശേഷം മസ്ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി അനുമതി കൈപ്പറ്റണം

പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ ചെലവഴിക്കാന്‍ അനുമതി

ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര് തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു

അഞ്ച് നേരത്തെ നമസ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.

ആഴ്ചയില്‍ ഒരു രാജ്യത്തേക്ക് 5000 സീറ്റുകള്‍ എന്ന ക്രമത്തിലായിരിക്കും സര്‍വീസുകള്‍

15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല

നിയമലംഘനത്തിന് കുറഞ്ഞത് നൂറ് റിയാലും പരമാവധി രണ്ടായിരം റിയാലുമാണ് പിഴ

24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ‘24599000” എന്ന നമ്പറില്‍ ബന്ധപ്പെടാം.

അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കുകയുള്ളു

തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍ മാറും

എട്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണം

24 മണിക്കൂറില്‍ താഴെ മാത്രം എയര്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാകും ജനുവരി ഒന്നു മുതല്‍
പുതിയ നിയമം ബാധകമാകുക

കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ടാകും സര്‍വീസുകള്‍ നടക്കുക

അന്തിമ തീരുമാനം സുപ്രീം കമ്മിറ്റി മീറ്റിങ്ങിന് ശേഷം
പ്രഖ്യാപിക്കും