
ആഴക്കടല്‍ മത്സ്യബന്ധന വിവാദം: കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി. മുരളീധരന്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് കോവാക്സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്

സ്പീക്കറെ ചോദ്യം ചെയ്യുന്ന സൗഹചര്യം ഗുരുതരമായ വിഷയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

കേസരി മെമ്മോറിയല്‍ഹാളില്‍ വെച്ച് നടന്ന മീറ്റ് ദി പ്രസ്മാ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇടനിലക്കാരും ഏജന്റുമാരുമാണ് സമരം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിലെ ഇടപാടുകാരെ വെള്ളപൂശാന്‍ വി മുരളീധരന്‍ ശ്രമിച്ചു. നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്ര ബാഗിലാണെന്ന് എന്‍ഐഎ പറയുന്നത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രി കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരും ഏജൻസികളും എന്ത് ചെയ്തുവെന്ന് മുരളീധരന്‍ ചോദിച്ചു. കള്ളക്കടത്തുകാരിക്ക്

Web Desk തിരുവനന്തപുരം: ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കോവിഡ് കിറ്റ് വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായുള്ള വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നുണ പറയുന്നുവെന്ന് ശശി തരൂര്‍. വസ്തുതകള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെ നുണ

Web Desk തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്.