English हिंदी

Blog

v muraleedharan

 

ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സ്ഥിരം ഓഫീസ് പോലും ഇല്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതാണ്.

Also read:  മാധ്യമങ്ങളുടേത് അധമപ്രചാരണം; മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

അതേസമയം തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ പോയി ആര്‍ക്കും ചര്‍ച്ച നടത്താം. ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും? മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി പറഞ്ഞു. ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.