English हिंदी

Blog

KERALA POLICE

 

എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനും വിമാനത്താവളങ്ങളിലെ സുരക്ഷ ജീവനക്കാര്‍ക്കും ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊലീസുകാരില്‍ രോഗപരിശോധന വ്യാപകമാക്കുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്ത പൊലീസുകാര്‍ക്കിടയിലാണ് പരിശോധന ശക്തമാക്കുന്നത്. സമരങ്ങള്‍ നേരിട്ട പൊലീസുകാരെയും പരിശോധിക്കും. എന്നാല്‍, പൊലീസുകാരന് രോഗം സ്ഥിരീകരിച്ചിട്ടും മതിയായ സുരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പോലീസ് സേനയില്‍ പരാതിയുണ്ട്.

Also read:  നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം