ഭവനം സ്വന്തമാക്കുമ്പോഴുള്ള നികുതി ആനുകൂല്യങ്ങള്‍

Personal Finance mal

കെ.അരവിന്ദ്‌

സ്വന്തമായി ഒരു ഭവനം എന്നത്‌ ഏവരുടെയും സ്വപ്‌നമാണ്‌. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ യത്‌നം ആവശ്യമാണ്‌. നിരന്തരമായ കടലാസ്‌ ജോലികള്‍ക്കും ബാങ്ക്‌ ഉദ്യോഗസ്ഥരും അഭിഭാഷകരുമായുള്ള കൂടിക്കാഴ്‌ചകള്‍ക്കും പുറമെ നികുതി വലയുടെ സങ്കീര്‍ണതകളില്‍ കുരു ങ്ങാതിരിക്കാനുള്ള മുന്‍കരുതലും ആവശ്യമാണ്‌. ഒപ്പം നികുതി ആനുകൂല്യങ്ങളും നി ങ്ങള്‍ക്ക്‌ ലഭിക്കും. ഒരു ഭവനം സ്വന്തമാക്കുന്നതിന്‌ മുമ്പ്‌ ഇതിന്റെ വിവിധ വശങ്ങള്‍ മനസിലാക്കിയിരിക്കണം.

പല നികുതിദായകരും ഭവനവായ്‌പയുമായി ബന്ധപ്പെട്ട ചില നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ പോകാറുണ്ട്‌. ഭവനവായ്‌പക്ക്‌ ലഭ്യമാകുന്ന നികുതി ഇളവുകളെക്കുറിച്ച്‌ ശരിയായി മനസ്സിലാക്കിയാല്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാം.

ആദായനികുതി നിയമം സെക്ഷന്‍ 24 പ്രകാരം ഭവനവായ്‌പയുടെ പലിശയ്‌ക്ക്‌ നികുതിയിളവ്‌ ലഭ്യമാണ്‌. ഇഎംഐ തിരിച്ചടവ്‌ ചി ല മാസങ്ങളില്‍ മുടങ്ങിയാലും നികുതിയിളവ്‌ അവകാശപ്പെടാവുന്നതാണ്‌. വായ്‌പയുടെ പലിശ ഇനത്തിലുള്ള ബാധ്യത നിലനില്‍ക്കുന്നിടത്തോളം നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌.

Also read:  കേരളത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ഇങ്ങനെ നികുതിയിളവ്‌ നേടിയെടുക്കുമ്പോള്‍ വായ്‌പയെടുത്തിട്ടുള്ള ബാങ്കോ ധനകാര്യസ്ഥാപനമോ നല്‍കുന്ന പലിശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും. വായ്‌പാ തുക, പലിശ ബാധ്യ ത തുടങ്ങിയവ ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ആദായനികുതി വകുപ്പില്‍ നിന്നും ഏതെങ്കിലും തരത്തിലു ള്ള ചോദ്യങ്ങളുണ്ടാവുകയാണെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ വിശദീകരണം നല്‍കാം.

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത്‌ രണ്ട്‌ വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക. നേരത്തെ മൂന്ന്‌ വര്‍ഷത്തിന്‌ മുമ്പ്‌ വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു. അതേ സമയം ഭവനം വാങ്ങുകയോ നിര്‍ മ്മിക്കുകയോ ചെയ്‌തതിന്‌ ശേഷം അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നഷ്‌ടമാകും. നേരത്തെ നികുതി ഇളവായി നേടിയ തുക ഭവനം വിറ്റ വര്‍ഷത്തെ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടിവരും.

Also read:  ചികിത്സാ ചെലവുകള്‍ക്ക് നികുതി ഇളവ് നേടാം

അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നേരത്തെ നികുതിയിളവായി നേടിയെടുത്ത തുക വരുമാനത്തിനൊപ്പം ചേര്‍ക്കണമെന്ന വ്യവസ്ഥ 80 സിക്ക്‌ മാത്രമാണ്‌ ബാധകം. ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ഏറിയ പങ്കും പലിശയിനത്തിലേക്കാണ്‌ പോ കുന്നതെന്നതിനാല്‍ മൂലധനയിനത്തില്‍ തിരിച്ചടക്കുന്നത്‌ താരതമ്യേന ചെറിയ തുകയായിരിക്കും. ആദായനികുതി നിയമം 80 സി പ്രകാരം മൂലധനയിനത്തിലുള്ള തിരിച്ചടവിനാണ്‌ നികുതിയിളവ്‌ ലഭിക്കുന്നത്‌. മൂലധനയിനത്തിലുള്ള തിരിച്ചടവ്‌ ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ചെറിയ പങ്ക്‌ മാത്രമാണ്‌.

ഇഎംഐ അടയ്‌ക്കുന്നതു കൊണ്ടു മാത്രം നികുതി ആനുകൂല്യം ലഭിക്കില്ല. ഭവനത്തിന്റെ ഉടമ നിങ്ങളാണെങ്കില്‍ മാത്രമേ നികുതി ഇളവിന്‌ അര്‍ഹതയുണ്ടാകൂ. മാതാപിതാക്കളുടെയോ ജീവിത പങ്കാളിയുടെയോ ഉടമസ്ഥതയിലുള്ള ഭവനത്തിനായി എടുത്ത വായ്‌പയുടെ തിരിച്ചടവ്‌ നടത്തുന്നവര്‍ക്ക്‌ നികുതി ആനുകൂല്യം നഷ്‌ടമാകും. ഭവനം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയില്‍ ആയിരിക്കുകയും ഇരുവരും സംയുക്തമായി ഭവനവായ്‌പയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും നികുതിയിളവ്‌ അവകാശപ്പെടാം. അതേസമയം ജീവിതപങ്കാളിക്കൊപ്പം ഭവനത്തിന്റെ സംയുക്ത ഉടമസ്ഥത ഉണ്ടെങ്കില്‍ കൂടി വായ്‌പയെടുത്തത്‌ പങ്കാളിയുടെ പേരില്‍ മാത്രമാണെങ്കില്‍ നി ങ്ങള്‍ക്ക്‌ ഇളവ്‌ ലഭിക്കില്ല.

Also read:  കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ ; കാരണം വ്യക്തമാക്കുന്ന കുറിപ്പ് 

ഭവനത്തിന്റെ നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയ്‌ക്കുള്ള നികുതിയിളവിന്‌ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതിന്‌ ശേഷമേ അര്‍ഹതയുണ്ടാവുകയുള്ളൂ. നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയിന്‍മേലുള്ള നികുതിയിളവ്‌ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന്‌ ശേഷമുള്ള ആദ്യത്തെ അഞ്ച്‌ വര്‍ഷം തുല്യമായി നേടിയെടുക്കാം. അതായത്‌ ഭവന നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷ ത്തില്‍ ആ വര്‍ഷം തിരിച്ചടച്ച പലിശയും നി ര്‍മ്മാണ വേളയില്‍ തിരിച്ചടച്ച മൊത്തം പലിശയുടെ അഞ്ചിലൊന്നും ചേര്‍ത്ത്‌ നികുതിയിളവ്‌ നേടിയെടുക്കാം. ഇത്‌ അഞ്ച്‌ വര്‍ഷം തുടരാം.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »