ഭവനം സ്വന്തമാക്കുമ്പോഴുള്ള നികുതി ആനുകൂല്യങ്ങള്‍

Personal Finance mal

കെ.അരവിന്ദ്‌

സ്വന്തമായി ഒരു ഭവനം എന്നത്‌ ഏവരുടെയും സ്വപ്‌നമാണ്‌. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ യത്‌നം ആവശ്യമാണ്‌. നിരന്തരമായ കടലാസ്‌ ജോലികള്‍ക്കും ബാങ്ക്‌ ഉദ്യോഗസ്ഥരും അഭിഭാഷകരുമായുള്ള കൂടിക്കാഴ്‌ചകള്‍ക്കും പുറമെ നികുതി വലയുടെ സങ്കീര്‍ണതകളില്‍ കുരു ങ്ങാതിരിക്കാനുള്ള മുന്‍കരുതലും ആവശ്യമാണ്‌. ഒപ്പം നികുതി ആനുകൂല്യങ്ങളും നി ങ്ങള്‍ക്ക്‌ ലഭിക്കും. ഒരു ഭവനം സ്വന്തമാക്കുന്നതിന്‌ മുമ്പ്‌ ഇതിന്റെ വിവിധ വശങ്ങള്‍ മനസിലാക്കിയിരിക്കണം.

പല നികുതിദായകരും ഭവനവായ്‌പയുമായി ബന്ധപ്പെട്ട ചില നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ പോകാറുണ്ട്‌. ഭവനവായ്‌പക്ക്‌ ലഭ്യമാകുന്ന നികുതി ഇളവുകളെക്കുറിച്ച്‌ ശരിയായി മനസ്സിലാക്കിയാല്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാം.

ആദായനികുതി നിയമം സെക്ഷന്‍ 24 പ്രകാരം ഭവനവായ്‌പയുടെ പലിശയ്‌ക്ക്‌ നികുതിയിളവ്‌ ലഭ്യമാണ്‌. ഇഎംഐ തിരിച്ചടവ്‌ ചി ല മാസങ്ങളില്‍ മുടങ്ങിയാലും നികുതിയിളവ്‌ അവകാശപ്പെടാവുന്നതാണ്‌. വായ്‌പയുടെ പലിശ ഇനത്തിലുള്ള ബാധ്യത നിലനില്‍ക്കുന്നിടത്തോളം നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌.

Also read:  ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

ഇങ്ങനെ നികുതിയിളവ്‌ നേടിയെടുക്കുമ്പോള്‍ വായ്‌പയെടുത്തിട്ടുള്ള ബാങ്കോ ധനകാര്യസ്ഥാപനമോ നല്‍കുന്ന പലിശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും. വായ്‌പാ തുക, പലിശ ബാധ്യ ത തുടങ്ങിയവ ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ആദായനികുതി വകുപ്പില്‍ നിന്നും ഏതെങ്കിലും തരത്തിലു ള്ള ചോദ്യങ്ങളുണ്ടാവുകയാണെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ വിശദീകരണം നല്‍കാം.

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത്‌ രണ്ട്‌ വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക. നേരത്തെ മൂന്ന്‌ വര്‍ഷത്തിന്‌ മുമ്പ്‌ വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു. അതേ സമയം ഭവനം വാങ്ങുകയോ നിര്‍ മ്മിക്കുകയോ ചെയ്‌തതിന്‌ ശേഷം അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നഷ്‌ടമാകും. നേരത്തെ നികുതി ഇളവായി നേടിയ തുക ഭവനം വിറ്റ വര്‍ഷത്തെ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടിവരും.

Also read:  ഡല്‍ഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.

അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നേരത്തെ നികുതിയിളവായി നേടിയെടുത്ത തുക വരുമാനത്തിനൊപ്പം ചേര്‍ക്കണമെന്ന വ്യവസ്ഥ 80 സിക്ക്‌ മാത്രമാണ്‌ ബാധകം. ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ഏറിയ പങ്കും പലിശയിനത്തിലേക്കാണ്‌ പോ കുന്നതെന്നതിനാല്‍ മൂലധനയിനത്തില്‍ തിരിച്ചടക്കുന്നത്‌ താരതമ്യേന ചെറിയ തുകയായിരിക്കും. ആദായനികുതി നിയമം 80 സി പ്രകാരം മൂലധനയിനത്തിലുള്ള തിരിച്ചടവിനാണ്‌ നികുതിയിളവ്‌ ലഭിക്കുന്നത്‌. മൂലധനയിനത്തിലുള്ള തിരിച്ചടവ്‌ ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ചെറിയ പങ്ക്‌ മാത്രമാണ്‌.

ഇഎംഐ അടയ്‌ക്കുന്നതു കൊണ്ടു മാത്രം നികുതി ആനുകൂല്യം ലഭിക്കില്ല. ഭവനത്തിന്റെ ഉടമ നിങ്ങളാണെങ്കില്‍ മാത്രമേ നികുതി ഇളവിന്‌ അര്‍ഹതയുണ്ടാകൂ. മാതാപിതാക്കളുടെയോ ജീവിത പങ്കാളിയുടെയോ ഉടമസ്ഥതയിലുള്ള ഭവനത്തിനായി എടുത്ത വായ്‌പയുടെ തിരിച്ചടവ്‌ നടത്തുന്നവര്‍ക്ക്‌ നികുതി ആനുകൂല്യം നഷ്‌ടമാകും. ഭവനം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയില്‍ ആയിരിക്കുകയും ഇരുവരും സംയുക്തമായി ഭവനവായ്‌പയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും നികുതിയിളവ്‌ അവകാശപ്പെടാം. അതേസമയം ജീവിതപങ്കാളിക്കൊപ്പം ഭവനത്തിന്റെ സംയുക്ത ഉടമസ്ഥത ഉണ്ടെങ്കില്‍ കൂടി വായ്‌പയെടുത്തത്‌ പങ്കാളിയുടെ പേരില്‍ മാത്രമാണെങ്കില്‍ നി ങ്ങള്‍ക്ക്‌ ഇളവ്‌ ലഭിക്കില്ല.

Also read:  ബജറ്റ് തയാറാക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഭവനത്തിന്റെ നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയ്‌ക്കുള്ള നികുതിയിളവിന്‌ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതിന്‌ ശേഷമേ അര്‍ഹതയുണ്ടാവുകയുള്ളൂ. നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയിന്‍മേലുള്ള നികുതിയിളവ്‌ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന്‌ ശേഷമുള്ള ആദ്യത്തെ അഞ്ച്‌ വര്‍ഷം തുല്യമായി നേടിയെടുക്കാം. അതായത്‌ ഭവന നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷ ത്തില്‍ ആ വര്‍ഷം തിരിച്ചടച്ച പലിശയും നി ര്‍മ്മാണ വേളയില്‍ തിരിച്ചടച്ച മൊത്തം പലിശയുടെ അഞ്ചിലൊന്നും ചേര്‍ത്ത്‌ നികുതിയിളവ്‌ നേടിയെടുക്കാം. ഇത്‌ അഞ്ച്‌ വര്‍ഷം തുടരാം.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »