വയനാട്: മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടലില്‍ തന്നെയെന്ന് വേല്‍മുരുകന്റെ സഹോദരന്‍ മുരുകന്‍ പറഞ്ഞു. മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ പോലീസ് തയ്യാറായില്ല. അടുത്ത് നിന്ന് വെടിവെച്ചതുകൊണ്ടാണ് കൂടുതല്‍ ബുള്ളറ്റുകള്‍ ശരീരത്തില്‍ കണ്ടെത്തിയത്.
അന്വേഷണമാവശ്യപ്പെട്ട് നാളെ മധുര ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ അറിയിച്ചു.
തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞത്. പടിഞ്ഞാറത്തറ കാപ്പിക്കുളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്താണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും പോലീസ് പറഞ്ഞു. ഇവര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.