തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് സുനു
കോഴിക്കോട് : തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സം ഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേ സില്‍ മൂന്നാം പ്രതിയാണ് സുനു.
ഇന്നലെ രാത്രിയാണ് യുവതി സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. തൃ ക്കാക്കരയിലെ വീട്ടിലും കടവന്ത്രയി ലും കൊണ്ടു പോയി ആറ് പേര്‍ ചേ ര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ മേയിലാ ണ് കേസിനാസ്പദമായ സംഭവം. തൃക്കാക്കരയില്‍ താമസിക്കുന്ന യുവ തി നല്‍കിയ പരാതിയിലാണ് നടപടി. സുനു ഉള്‍പ്പെടുന്ന സംഘം പീഡി പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃ ക്കാക്കര പൊലീസ് വിശദമായ അന്വേഷണം നടത്തി. കോഴിക്കോട് പൊ ലീസ് സ്റ്റേഷനിലെത്തി അപ്രതീ ക്ഷിതമായാണ് സുനുവിനെ അറസ്റ്റ് ചെയ്തത്.
രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സുനുവിനെ തൃക്കാക്കര പൊലീസ്,സ്റ്റേഷനിലെത്തി അറ സ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായി രുന്നു തൃക്കാക്കര പൊലീസിന്റെ നടപടി. അതേസമയം ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ യും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂരില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു അറസ്റ്റിലായിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.