കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സി ബിഐ അന്വേഷി ക്കുന്നത്. നിയമം ലംഘിച്ച് ചൈനീസ് പൗരന്മാര്ക്ക് വിസ ലഭിക്കാന്‍ കാ ര്‍ത്തി ചിദംബരം സഹായിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്നാ
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ചിദംബരത്തിന്റെ വീടുകളില്‍ ഉള്ളവ രുടെ മൊഴിയും സിബി ഐ രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയിലെ മൂന്നു വീടുകളിലും മുംബൈയിലെ മൂന്നു വീടുകളിലും കര്‍ണാടക, പഞ്ചാബ്, ഒഡീ ഷ എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് റെയ്ഡ് നടക്കുന്നത്.
കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെ ട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കി ന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാ ടുകളാണ് സിബിഐ അന്വേഷിക്കുന്ന ത്. നിയമം ലംഘിച്ച് ചൈനീസ് പൗരന്മാര്ക്ക് വിസ ലഭിക്കാന്‍ കാര്‍ ത്തി ചിദംബരം സഹായിച്ചതായി ആ രോപണമുയര്‍ന്നിരുന്നു. അമ്പത് ലക്ഷം രൂപ വാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അ നുവദിച്ചു എന്നാണ് കേസ്. ഇത് ഒരു പ്രത്യേക കേസായി പരിഗണി ച്ചാണ് സിബിഐ അന്വേഷണം പുരോ ഗമിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധ ന നടക്കുന്നത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.