സുധീര്‍ നാഥ്
1954ല്‍ പ്ലേഗ് കാലം അടിസ്ഥാനമാക്കി പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് റിച്ചാഡ് മാത്തീസ് എഴുതിയ നോവലാണ് ഐ ആം ലെജന്‍റ്. റിച്ചാര്‍ഡിന്‍റെ ഈ നോവലിനെ അടിസ്ഥാനമാക്കി തന്നെ മൂന്ന് വ്യത്യത്ഥ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. നോവലിന് ലഭിച്ച സ്വീകാര്യതയാണ് അങ്ങിനെ സംഭവിക്കാന്‍ കാരണമായത്. പ്ലേഗും, ലോകത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യനും, പ്ലേഗ് വൈറസിനെതിരെയുള്ള പോരാട്ടവും മാത്രമേ മൂന്ന് സിനിമകളിലും പൊതുവായുള്ളൂ. കഥകളില്‍ മൂന്ന് സിനിമയും വ്യത്യസ്തത പുലര്‍ത്തുന്നു എന്ന പ്രത്യേകതയും എടുത്ത് പറയേണ്ടിയിരിക്കുന്നു.
1971ല്‍ അമേരിക്കയിലെ പ്രശസ്ത സംവിധായകന്‍ ബോറീസ് സാഗല്‍ ഐ ആം ലെജന്‍റ് എന്ന നോവല്‍ ദി ഒമേഗാ മാന്‍ എന്ന പേരില്‍ ചലചിത്രമാക്കി. ഈ സിനിമയിലെ നായകന്‍ അമേരിക്കയിലെ ലോസ് ഏജല്‍സിലെ ആര്‍മിയുടെ കേണല്‍ കൂടിയായ റോബര്‍ട്ട് നിവീലി എന്ന ശാസ്ത്രജ്ഞനാണ്. പ്ലേഗ് വൈറസിനെ തുരത്താന്‍ അദ്ദേഹം തന്നെ വികസിപ്പിച്ച മരുന്ന് സ്വയം കുത്തിവെയ്ക്കുന്നു. അങ്ങിനെ പ്ലേഗിന്‍റെ പിടിയില്‍ നിന്ന് രക്ഷനേടുന്ന റോബര്‍ട്ട്, പ്ലേഗ് വൈറസുകളെ ഇല്ലാതാക്കുന്നതാണ് സിനിമ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.