മസ്‌കറ്റ്: ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റിയുടെ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് നേരത്തെ നമസ്‌കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുമുആ നമസ്‌കാരം പാടില്ല.
12 വയസ്സിന് താഴെയുളളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രാര്‍ത്ഥന സമയത്തിനും പിരിഞ്ഞുപോകുന്നതിനുമായി 20 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുളളത്. നമസ്‌കാരത്തിന് എത്തുന്നവര്‍ 1.5 കിലോമീറ്റര്‍ അകലം പാലിക്കുകയും നമസ്‌കാര പായകള്‍ കൊണ്ടു വരികയും വേണം. മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പള്ളി അടച്ചിടും. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍ ഇപ്പോള്‍ തുറക്കില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.