ഡല്‍ഹി: കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് കോര്‍പ്പറേറ്റ് കമ്പനികളുടെ സഹാനുഭൂതിയില്ലായ്മ കൊണ്ടാണെന്ന് രത്തന്‍ ടാറ്റ. ലോക്ക്ഡൗണ്‍ രാജ്യത്തെ ബിസിനസ് മേഖലയെ ബാധിച്ചതിന്റെ പേരില്‍ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പിരിച്ചുവിടുകയും ചെയ്തു. ഈ ആളുകള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ഔദ്യോഗിക ജീവിതം കമ്പനിക്ക് വേണ്ടി മാറ്റിവെച്ചവരാണ്. അവരെയാണോ നിങ്ങള്‍ മഴയത്ത് ഇറക്കിവിടുന്നത്? നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചവരെ ഇത്തരത്തില്‍ പരിഗണിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് നിര്‍വചമാണ് ധാര്‍മികതയ്ക്ക് നല്‍കുന്നത്?’ രത്തന്‍ ടാറ്റ ചോദിച്ചു.
“സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ലോകത്ത് എവിടെയാണെങ്കിലും കോവിഡ് തിരിച്ചടിയാണ്. കാരണം എന്തുമാകട്ടെ, നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനം മാത്രമേ എടുക്കാവൂ” – ടാറ്റ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.