തിരുവനന്തപുരം: സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്. ബി.ജെ.പി- സി.പി.ഐ.എം രഹസ്യധാരണയുണ്ടാക്കി. എസ്ഡിപിഐയുമായും കൂട്ടുകെട്ട് വെച്ചു. സംസ്ഥാനത്ത് നൂറിലധികം വാര്‍ഡുകളില്‍ സിപിഐഐഎം-ബിജെപി- എസ്ഡിപിഐ കൂട്ടുകെട്ടുണ്ടായി.മതധ്രുവീകരണത്തിനായി സിപിഐഎം ലീഗിനെ ചെളിവാരിയെറിയുന്നു. സര്‍ക്കാരിന്റെ അഴിമതി മാഞ്ഞുപോയിട്ടില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി ജയിലിലാണെന്നും ചെന്നിത്തല ആരോപിച്ചു.
യുഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ തെളിവാണ്. ഇത് മറച്ചുവെച്ചാണ് യുഡിഎഫിനെതിരെ പ്രചാരണം. ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഹീന ബുദ്ധിയാണ് സിപിഐഎമ്മിന്റേത്. ചീഞ്ഞുനാറിയ സര്‍ക്കാരിനെതിരെ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്ന വികാരം തിരിച്ചറിയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.