മസ്‌കറ്റ്: കൃത്യമായ താമസ രേഖകളില്ലാതെ സുല്‍ത്താനേറ്റില്‍ തുടരുന്ന പ്രവാസികള്‍ നിലവില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതു മാപ്പ് സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട് സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പിഴ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിനുള്ള അവസരം ലഭിക്കുക.
നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ സംവിധാനം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. രെജിസ്‌ട്രേഷന്‍ നടത്തി 7 ദിവസത്തിന് ശേഷം മസ്‌ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി മടങ്ങുന്നതിനുള്ള അനുമതി കൈപ്പറ്റാവുന്നതാണ്. ഇവര്‍ വാലിഡ് ആയ വിമാന ടിക്കറ്റും, യാത്ര രേഖകളും, 3 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് പരിശോധന ഫലവും കയ്യില്‍ കരുതണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.