പാലക്കാട്: ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി എംബി രാജേഷ്. ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ നീക്കം നടന്നു. പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ കൂടിയാലോചന നടത്തിയെന്ന് കത്തില്‍ പറയുന്നു. അത് തന്നെ ഉപജാപത്തിന് തെളിവാണ്. നിനിത പിന്മാറണമെന്ന് ബോര്‍ഡംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ഗൂഢാലോചനയിലെ പ്രധാനിയുടെ വേണ്ടപ്പെട്ട ആള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. നിനിത ജോലിക്ക് കയറരുതെന്നായിരുന്നു ആവശ്യം. ജോലിക്ക് കയറിയതോടെ വിവാദവും ഉണ്ടായി. ജോലിക്ക് ചേര്‍ന്നാല്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എംബി രാജേഷ് പറഞ്ഞു.
ജോലി രാജിവെയ്ക്കാന്‍ നിനിത ഉദ്ദേശിക്കുന്നില്ല. ഭീഷണിക്ക് കീഴടങ്ങാനുമില്ലെന്ന് രാജേഷ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.