Web Desk
തിരുവനന്തപുരം: വഞ്ചിയൂരില്‍ മരിച്ച രമേശിന്‍റെ പരിശോധനയില്‍ വീഴ്ച്ച പറ്റിയെന്ന് തിരുവനന്തപുരം കളക്ടര്‍. രമേശിന്‍റെ സ്രവപരിശോധന വൈകി. ജനറല്‍ ഹോസ്പിറ്റലിനും മെഡിക്കല്‍ കോളെജിനും ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റി. ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു. രമേശിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണത്തിനും കളക്ടര്‍ നവജോദ് സിംഗ് ഖോസെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കളക്ടര്‍ അറിയിച്ചു.അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് അറിയില്ല. നഗരത്തിലും തീരദേശത്തും കൂടുതല്‍ പരിശോധന നടത്തും. രോഗവ്യാപനമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി. സ്രവം ശേഖരിക്കാന്‍ ഏഴ് മൊബൈല്‍ വണ്ടികള്‍ സജ്ജമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.