തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള റെസ്റ്റോപ് പദ്ധതിയില്‍ ക്രമക്കേട് എന്ന് രമേശ് ചെന്നിത്തല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നു. റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി ധാരണാപത്രം തയ്യാറാക്കി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയെന്ന് ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പദ്ധതിയില്‍ സര്‍ക്കാരിന് 26% പങ്കാളിത്തവും വിദേശ മലയാളികള്‍ക്ക് 74% പങ്കാളിത്തവുമാണ്. പദ്ധതി നടത്തിപ്പിന് ഐഒസി മുന്നോട്ട് വന്നിട്ടും നല്‍കിയില്ല. സര്‍ക്കാര്‍ എംഒയു പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
റവന്യൂമന്ത്രിയുടെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കണം. സ്വകാര്യ വ്യക്തികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.