ദുബായ് : ഈ വർഷം ആദ്യ പകുതിയിലേക്കുള്ള സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വലിയ കമ്പനികൾക്ക് (50 ഓ അതിലധികം ജീവനക്കാർ ഉള്ളത്) നിർദ്ദേശം നൽകി.
ലക്ഷ്യത്തിൽ പിഴവുണ്ടാകുന്ന കമ്പനികൾക്ക് ജൂലൈ മുതൽ പിഴ ചുമത്തും എന്നതും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കമ്പനിയിലെ വൈദഗ്ധ്യമുള്ള തസ്തികകളിൽ കുറഞ്ഞത് ഒരു ശതമാനം സ്വദേശികളെ നിയമിക്കേണ്ടത് പ്രധാനമായും ആവശ്യമാണ്. കൂടാതെ, നിലവിലുള്ള നാതിഫ്‌സ് സ്വദേശിവൽക്കരണ നിരക്ക് നിലനിർത്താനും ആവശ്യമാണ്.
സ്വദേശിവൽക്കരണ നയങ്ങൾക്ക് വിരുദ്ധമായ ഏതെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലൂടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിവരമറിയിക്കാനാണ് മന്ത്രാലയത്തിന്റെ ആഹ്വാനം.
നാതിഫ്‌സ് പദ്ധതിയിലൂടെ, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക്:
എന്നിവയും നൽകുന്നതായി മന്ത്രാലയം വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.