ജിദ്ദ : ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. സൗദി അറേബ്യയിലെ ഒരു കോടിയിലേറെ വരുന്ന പ്രവാസികൾക്ക് ഇതിന്റെ നേട്ടം ലഭ്യമാകും. ഈ വര്‍ഷം ജൂലൈ ഒന്നു മുതലായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. ഇതിനായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടികൾ തുടങ്ങി. മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ സൗദിയിലെ മുഴുവൻ ആളുകൾക്കും
ഈ വര്‍ഷം ജൂലൈ ഒന്നു മുതലായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. ഇതിനായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടികൾ തുടങ്ങി. മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ സൗദിയിലെ മുഴുവൻ ആളുകൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സർക്കാർ ആശുപത്രികളിൽ കൂടി ഇൻഷുറൻസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നത് മെച്ചപ്പെട്ട ചികിത്സ എല്ലാവർക്കും ലഭ്യമാകുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.