തിരുവനന്തപുരം: സിഎജി പരാമര്‍ശങ്ങളുടെ നിയമസാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏകപക്ഷീയ നിഗമനങ്ങളിലെത്തിയ ശേഷം സഭയുടെ മേശപ്പുറത്ത് വെയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ആജ്ഞാപിക്കരുത്. കരട് റിപ്പോര്‍ട്ടിലില്ലാത്ത പുതിയ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയത് അംഗീകരിക്കാനാകില്ലെന്ന് ഐസക് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ന്നത് എ.ജിയുടെ ഓഫീസില്‍ നിന്നെന്ന് കരുതേണ്ടി വരും. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന എജിഎസ് എജിഎസ് ഓഫീസ് മാറരുതെന്ന് ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടേത് പോസ്റ്റ്മാന്റെ പണിയല്ല. സഭയില്‍ വെക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നോക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയില്ല. സീലുപൊട്ടിക്കാതെ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയില്ല. ധനമന്ത്രിക്കോ വേണമെങ്കില്‍ മുഖ്യമന്ത്രിക്കോ പരിശോധിക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.