റിയാദ് : വിദേശ തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ പിടിച്ചുവെക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി. ഇങ്ങിനെ ചെയ്യുന്നതായി തെളിഞ്ഞാല്‍ 5000 റിയാല്‍ പിഴ ഈടാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമേ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമകള്‍ക്ക് അവകാശമുള്ളൂ.
തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കേണ്ടത്. അല്ലാത്തവ നിയമലംഘനമായി കണക്കാക്കും. മോഷണം, കേടായിപ്പോകള്‍, നഷ്ടപ്പെടല്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് തൊഴിലാളികളുടെ സമ്മതത്തോടെ പാസ്പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടാലുടന്‍ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കണമെന്നുമാണ് വ്യവസ്ഥ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.