തിരുവനന്തപുരം: തീപിടിത്തത്തില്‍ ദുരൂഹതയേറുന്നു. സെക്രട്ടേറിയറ്റില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ട്. എന്നാല്‍ തീയണയ്ക്കാന്‍ ഫയര്‍ എക്‌സറ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയത്തതുകൊണ്ടാണ് പുറത്തുനിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, പ്രോട്ടോക്കോള്‍ ഓഫീസില്‍ എത്തുന്നതെല്ലാം ഇ ഫയലുകള്‍ അല്ല. ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് പേപ്പര്‍ ഫയലുകളായിട്ടാണ്. നയതന്ത്ര പാര്‍സല്‍ അനുമതി സംബന്ധിച്ചവയും പേപ്പര്‍ ഫയലുകളാണ്. വിവിഐപി പരിഗണന, ഗസ്റ്റ് ഹൗസില്‍ മുറി അനുവദിക്കല്‍ എന്നിവയും ഇ ഫയലുകളല്ല. ഏതെല്ലാം കത്തിനശിച്ചുവെന്നത് എ കൗശിഗന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.