ഡല്‍ഹി: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ഷകരെ അഭിസംബോധന ചെയ്യും. ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണ്. താങ്ങുവിലയും കാര്‍ഷികചന്തകളും ഇല്ലാതാകുമെന്ന പ്രചരണം പച്ചക്കള്ളമാണ്. കാര്‍ഷിക നിയമങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല. അവയില്‍ കള്ളമില്ലെന്നും മോദി പറഞ്ഞു.
മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ ഭയപ്പെടുത്തി സമരത്തിനിറക്കുകയാണ്. നിയമം നടപ്പായി ആറ് മാസം കഴിഞ്ഞ് സമരം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ട്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പ് എന്ന് പ്രതിപക്ഷം പറയുന്നില്ല. നിയമങ്ങള്‍ നടപ്പാക്കിയതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുന്നതിലാണ് പ്രതിപക്ഷത്തിന് പ്രശ്‌നമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.