ഡല്‍ഹി: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ഷകരെ അഭിസംബോധന ചെയ്യും. ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണ്. താങ്ങുവിലയും കാര്‍ഷികചന്തകളും ഇല്ലാതാകുമെന്ന പ്രചരണം പച്ചക്കള്ളമാണ്. കാര്‍ഷിക നിയമങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല. അവയില്‍ കള്ളമില്ലെന്നും മോദി പറഞ്ഞു.
മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ ഭയപ്പെടുത്തി സമരത്തിനിറക്കുകയാണ്. നിയമം നടപ്പായി ആറ് മാസം കഴിഞ്ഞ് സമരം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ട്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പ് എന്ന് പ്രതിപക്ഷം പറയുന്നില്ല. നിയമങ്ങള്‍ നടപ്പാക്കിയതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുന്നതിലാണ് പ്രതിപക്ഷത്തിന് പ്രശ്‌നമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.