തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രിയാണെന്നും സി.എം രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ എന്നാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണം. നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണം. സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാരുടെ സംഘം വേണം അദ്ദേഹത്തെ പരിശോധിക്കാന്‍. സി.എം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
രവീന്ദ്രന്റെ കൈയിലെ തെളിവ് പുറത്തുവന്നാല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നതിനാലാണ് സര്‍ക്കാര്‍ ഈ കളി കളിക്കുന്നത്. പാലരിവട്ടം പാലം അഴിമതി പണം മുസ്ലീംലിഗിന് ലഭിച്ചു. കോണ്‍ഗ്രസ് ലീഗിന്റെ അടിമയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ലീഗും വര്‍ഗീയ ശക്തികളും ചേര്‍ന്ന് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.