തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുന്നതിനെ യു. എ. ഇ. സാംസ്കാരിക -യുവജന മന്ത്രി, വിദ്യാഭ്യാസ- സാംസ്കാരിക ശാസ്ത്ര ദേശീയ കമ്മിറ്റി ചെയർപേഴ്സൺ നൂറ ബിന്ത് മുഹമ്മദ് അൽകാബി അപലപിച്ചു . സാംസ്കാരിക പാരമ്പര്യമുള്ള ചരിത്ര ഭവനത്തിന്‍റെ മൂല്യം പരിഗണിക്കാതെയാണ് തീരുമാനമെന്നും ഏഷ്യയും യൂറോപ്പും തമ്മിലുള്ള ആശയവിനിമയത്തിനും സംഭാഷണത്തിനും വേദിയാകുന്ന ഹാഗിയ സോഫിയ മനുഷ്യ ചരിത്രത്തിനു സാക്ഷിയായി തുടരണമെന്നും അവർ പ്രസ്‌താവനയിറക്കി .
350 പള്ളികളെ പ്രതിനിധീകരിക്കുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് മ്യൂസിയം പള്ളിയാക്കുന്നതിൽ ദുഖവും പരിഭ്രാന്തിയും പ്രകടിപ്പിച്ചു തുർക്കി പ്രസിഡന്റിന് കത്തെഴുതിയിട്ടുണ്ട്. വരുന്ന 24 മുതലാണ് മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുക എന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിരിക്കുന്നത് .
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.