കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം.
വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തിയ ശേഷം പ്രത്യേക വിമാനങ്ങളില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാനാണ് നീക്കം. ഇവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
എന്നാല്‍, തൊഴില്‍ വിസയിലുള്ള മറ്റുള്ളവര്‍ക്ക് തല്‍ക്കാലം നേരിട്ട് കുവൈത്തിലേക്ക് വരാന്‍ കഴിയില്ല. വിമാനക്കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കര്‍മ പദ്ധതി സര്‍ക്കാറിന്റെ മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.