വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട് ,
ഇതുവരെ പത്തൊൻപതു പേരുടെ മരണമാണ് സ്ഥിരീകരിച്ചതു . മരണ സംഖ്യാ കൂടാനാണ് സാധ്യത എന്നാണാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടുണ്ട്. ഭൂരിഭാഗം പേരും കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉള്ളവരാണ് . പെരുന്നാൾ കഴിഞ്ഞു കുടുബത്തോടൊപ്പം നാട്ടിലേക്കു വന്ന കുടുംബങ്ങളും, ഗൾഫിലെ സ്‌കൂൾ അവധിക്കു നാട്ടിലെത്തിയ കുട്ടികളും, ജോലി നഷപ്പെട്ടു നാട്ടിലെത്തിയവരുമായിരുന്നു യാത്രക്കാരിൽ ഏറെയും .നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത് .ജില്ലാ ഭരണകൂടവും സമയോചിതമായി പ്രവർത്തിച്ചു രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. കനത്ത മഴ രക്ഷപ്രവർത്തനത്തെ ബാധിച്ചെങ്കിലും അത് വക വെയ്ക്കാതെയാണ് ജില്ലയിലെ മുഴുവൻ ആംബുലൻസുകളും ഓടിയെത്തി രക്ഷാ ക്പ്രവർത്തനം നടത്തിയത്
നിരവധി കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി നാട്ടുകാർ പറഞ്ഞു
അപകട വിവരം വന്ന ഉടനെ തന്നെകേന്ദ്ര മന്ത്രി വി മുരളീധരനോട് അടിയന്തിരമായി കേരളത്തിലേജ്ജ് പോകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി എസി മൊയ്തീനും സംഭവ സ്ഥലത്തു എത്തി രക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട് .
രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കൾ അപകടത്തിൽ കടുത്ത ദുഖവും നടുക്കവും രേഖപ്പെടുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.