വാഷിങ്ടൻ : വൻകിട നിക്ഷേപകർക്കായി 50 ലക്ഷം ഡോളർ (ഏകദേശം 43.7 കോടി രൂപ) വിലയുള്ള ഗോൾഡ് കാർഡ് വീസയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഥിരതാമസാനുമതിക്കുള്ള ഗ്രീൻ കാർഡിനു സമാനമാണിത്. തുടർന്നു പൗരത്വവും സ്വന്തമാക്കാം.
പത്തു പേരെങ്കിലും ജോലി ചെയ്യുന്ന കമ്പനിയിൽ 10 ലക്ഷം ഡോളർ മുതൽ മുടക്കുന്ന നിക്ഷേപകർക്കായി 1990 മുതലുള്ള ഇബി 5 വീസയ്ക്കു പകരം ട്രംപിന്റെ ഗോൾഡ് കാർഡ് രണ്ടാഴ്ചക്കകം നിലവിൽവരും.
വിദേശികളായ സമ്പന്നർക്കുള്ള താൽപര്യം മുതലെടുത്ത് 10 ലക്ഷം ഗോൾഡ് കാർഡുകൾ വിറ്റു വരുമാനമുണ്ടാക്കാനാണ് ട്രംപിന്റെ ആലോചന. റഷ്യയിൽനിന്നുള്ളവർക്കും ഗോൾഡ് കാർഡ് വാങ്ങാനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. യുകെ ഉൾപ്പെടെ രാജ്യങ്ങളിലും ഇൻവെസ്റ്റർ വീസയുണ്ട്. 50 ലക്ഷം പൗണ്ട് മുതൽ 1 കോടി പൗണ്ട് വരെ നിക്ഷേപം നടത്തുന്നവർക്കാണിത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.