പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍ സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ വ്യാഴാഴ്ച മുതല്‍ സ്മാര്‍ട്ടാകുന്നു. എട്ടി ലധികം സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി കാര്‍ഡിലേക്കാണ് മാറുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാ ര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.
ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 1.67 കോടിയും ലൈസന്‍സ് രണ്ടു കോടിയുമാണ്. ആദ്യവര്‍ഷം മൂന്നുകോടിയോളം കാര്‍ഡ് പിവിസിയിലേക്ക് മാറും. പഴയ ലൈസന്‍സില്‍നിന്ന് മാറാന്‍ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
എന്തൊക്കെ സുരക്ഷാ ഫീച്ചറുകള്‍
കാര്‍ഡില്‍ ക്യു ആര്‍ കോഡ് ഉണ്ടാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോ ഡ് സ്‌കാന്‍ ചെയ്താല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോ കസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങള്‍ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എ ടുത്തുള്ള ദുരുപയോഗം തടയാനാകും. രജിസ്ട്രേഷന്‍ കാര്‍ഡും താമസിയാതെ സ്മാര്‍ട്ടാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.