കമ്പനികളെ തരംതിരിച്ച് ഗ്രേഡിംഗ് നടത്തുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവില്‍ വന്നു
അബുദാബി : രാജ്യത്ത് സ്വകാര്യ കമ്പനികളെ തരം തിരിച്ച് റേറ്റ് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. സ്വകാര്യ കമ്പനികളെ മൂന്നു വിഭാഗങ്ങളായാണ് തരം തിരിക്കുക.
സ്വദേശി വല്‍ക്കരണം രണ്ടു ശതമാനം നടത്തുന്നവര്‍ക്കും എല്ലാ ലേബര്‍ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കും ശമ്പളസംരക്ഷണം നടപ്പിലാക്കുന്നവര്‍ക്ക് ആദ്യ റാങ്കില്‍ ഇടം ലഭിക്കും.
ഇവര്‍ക്ക് കോര്‍പറേറ്റ്, വാണിജ്യ മന്ത്രാലയത്തിന്റെ ഫീസുകളില്‍ 93 ശതമാനം ഇളവു ലഭിക്കും.
ലേബര്‍ നിയമങ്ങളും ഇതര മാനദണ്ഡങ്ങളും പാലിക്കുകയും മറ്റുള്ളവ നടപ്പിലാക്കാത്തവര്‍ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടും.
ലേബര്‍ നിയമങ്ങള്‍ പരിപാലിക്കാത്തവര്‍ക്കും ശമ്പള സംരക്ഷണം നടപ്പിലാക്കാത്തവര്‍ക്കും സ്വദേശിവല്‍ക്കരണം രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കും മൂന്നാമത്തെ കാറ്റഗറിയായിരിക്കും. ഒരു തരത്തിലുള്ള ഫീസിളിവും ഇവര്‍ക്ക് ലഭിക്കുകയില്ല.
ബാങ്കിംഗ്, ഫൈനാന്‍സിംഗ് മേഖല, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ എന്നിവയില്‍ നിലവില്‍ 90 ശതമാനം കമ്പനികളും ആദ്യത്തേതോ രണ്ടാമത്തേതോ കാറ്റഗറിയില്‍ പെടുന്നുവെന്നാണ് രേഖകള്‍,
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.