നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങളാണ് അത് അവരുടെ കാര്യങ്ങള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗ ണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി
പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേ ഷ് കുമാര്‍ എം.എല്‍.എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങ ളാണ് അത് അവരുടെ കാര്യങ്ങ ള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
മിണ്ടാതിരുന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട് അങ്ങനെ കിട്ടുന്ന സ്ഥാനം തനിക്ക് വേണ്ടെന്ന് അ ദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കു മ്പോഴാണ് ഗണേഷ് കുമാര്‍ ഇക്കാ ര്യം പറഞ്ഞത്. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോ ള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേ യെന്ന് ചിലര്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെട ണമെ ന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെതിരെ പ്രതിക രിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അര്‍ഥം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതാ ണ്. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനുപ കരം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തക ര്‍ അനീതിക്കെതിരേയും അന്യായത്തിനെതിരേയും പ്രതികരിക്കു ന്നവരാകണമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.