കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് കോടിയേരി ബാല കൃഷ്ണന്‍ ആയിരുന്നുവെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി
വളരെ യാദൃശ്ചികമായിട്ടാണ് കോടിയേരിയെ സമീപിക്കുന്നത്. അക്കാലത്ത് സിപിഎം സെക്രട്ടറിയാ യിരുന്ന കോടിയേരിയെ എകെജി സെന്ററില്‍ ചെന്നാണ് ഞാന്‍ കാണു ന്നത്. മുന്‍പരിചയമോ മറ്റു ബന്ധങ്ങളോ കോടിയേരിയുമായി എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഗൗരിയമ്മയുടെ ജീവിതം ഒരു ഹ്രസ്വചിത്രമാക്കാനുള്ള എന്റെ ആഗ്രഹത്തിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു. പിന്നീട് വളരെ മനോഹരമായി തന്നെ അത് ചിത്രീകരിക്കുവാനും റിലീസ് ചെയ്യുവാനും എല്ലാ സഹായങ്ങ ളും ചെയ്തു തന്നത് കോടിയേരിയായിരുന്നു. അക്കാരണത്താല്‍ തന്നെ ഞാന്‍ എന്നും കോടിയേരി യോട് കടപ്പെട്ടിരിക്കുന്നു.
പിന്നീട് നങ്ങേലിയുടെ ജീവിതം ഒരു ഡോക്യുമെന്ററിയാക്കി ഒരുക്കിയപ്പോഴും അത് റിലീസ് ചെയ്യാ നും കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായി. ഈ മേഖലയില്‍ ഒരു പുതുമുഖമായിട്ടും എന്നെപ്പോലൊ രാളെ സഹായിക്കാന്‍ സന്മനസ്സ് കാട്ടിയ ആ സഖാവിന്റെ കരുതലും സ്‌നേഹവും തികച്ചും മാതൃക ത ന്നെയാണ്. പുതിയ കാലത്തും ഇ ത്തരം ചേര്‍ത്തുപിടിക്കുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം- അഭിലാഷ് കോടവേലി പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.