കുവൈത്ത് സിറ്റി : കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. പ്രതികളില്‍ ഒരാള്‍ കുവൈത്ത് സ്വദേശിയും മറ്റൊരാൾ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇരയുടെ സുഹൃത്തുക്കളായിരുന്ന രണ്ട് പ്രതികളും.
ഇവര്‍ മനഃപൂര്‍വം കൊലപാതകം നടത്തിയെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ നല്‍കിയിരുന്നു. ഇരയെ കാണാതായി രണ്ട് മാസത്തിന് ശേഷം ബെര്‍ അല്‍-സാല്‍മി മരുഭൂമിയിലെ ഒരു കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കില്ലും, ലിവര്‍ ഏരിയയിലെ ക്യാംപ് സൈറ്റില്‍ ഇയാളെ കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം, മൃതദേഹം മാറ്റുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ടെൻന്റ് കത്തിക്കുകയും ചെയ്തു. ഒരു പ്രതി പിന്നീട് രാജ്യം വിട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.