കുവൈത്ത് സിറ്റി : ഇസ്രയേലും ഇറാനും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ആരോഗ്യ, ഭക്ഷ്യ, സുരക്ഷാ രംഗങ്ങളിൽ കുവൈത്ത് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചു. ഏതു അവസ്ഥയും നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഇറാനിലെ ബുഷെഹ്ർ ആണവനിലയത്തിന്റെ സമീപ്യം കുവൈത്തിന് ഭീഷണിയാണ്. തർക്കം മൂലം ആണവനിലയത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ, ഭൂപടപരമായി അതിന്റെ ഏറ്റവും കൂടുതൽ ആഘാതം കുവൈത്തിനായിരിക്കും നേരിടേണ്ടി വരിക.
അത്യാഹിതസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഒട്ടേറെ സ്കൂളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറ്റി ഒരുക്കിയിട്ടുണ്ട് എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ നടപടികളും സുരക്ഷാ വിലയിരുത്തലുകളും നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.