കുവൈത്ത് സിറ്റി : ഇസ്രയേലും ഇറാനും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ആരോഗ്യ, ഭക്ഷ്യ, സുരക്ഷാ രംഗങ്ങളിൽ കുവൈത്ത് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചു. ഏതു അവസ്ഥയും നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഇറാനിലെ ബുഷെഹ്ർ ആണവനിലയത്തിന്റെ സമീപ്യം കുവൈത്തിന് ഭീഷണിയാണ്. തർക്കം മൂലം ആണവനിലയത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ, ഭൂപടപരമായി അതിന്റെ ഏറ്റവും കൂടുതൽ ആഘാതം കുവൈത്തിനായിരിക്കും നേരിടേണ്ടി വരിക.
അത്യാഹിതസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഒട്ടേറെ സ്കൂളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറ്റി ഒരുക്കിയിട്ടുണ്ട് എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ നടപടികളും സുരക്ഷാ വിലയിരുത്തലുകളും നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.