അബുദാബി/റിയാദ്: ഇറാനെതിരായ ഇസ്രയേലി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെ 21 അറബ്-ഇസ്ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തുവിട്ടു. മധ്യപൂർവപ്രദേശത്തെ സംഘർഷം കാരണം ഉയർന്ന പിരിമുറുക്കങ്ങൾക്കിടയിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ ഈ കനത്ത പ്രതികരണം. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ശക്തമായി അപലപിച്ചിരിക്കുന്ന രാജ്യങ്ങൾ, ഇത് 1949 ലെ ജനീവ കൺവൻഷനും, രാജ്യാന്തര മാനുഷിക നിയമങ്ങളും, ഐക്യരാഷ്ട്ര ചാർട്ടറിന്റെ തത്വങ്ങളും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
പ്രധാന ആവശ്യങ്ങൾ:
സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:
യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, അൾജീരിയ, ബ്രൂണയ്, ഛാഡ്, കോമറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലിബിയ, മൗറിത്താനിയ, സൊമാലിയ, സുഡാൻ, തുർക്കി, പാക്കിസ്ഥാൻ, ബ്രൂണൈ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.